Subcategory

ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഹേമ ബാഷ്പാഞ്ജലി

വനികാംഗനയാൾതൻ മന്ദഹാസാങ്കുരങ്ങൾ

തനിയേ കവർന്നവൾ കുമ്പിളിൽ നിറയ്ക്കുന്നു.

അയൽ വീട്ടിലെ സഖിയെത്തിടാൻ നേരം വൈകു

ന്നതിലുണ്ടവൾക്കൽപം താപവുമുൽക................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഹൃദയാനുഗമനം മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)

ഓമനേ, നിൻകടാക്ഷത്തിൻവെളിച്ചത്തിൽ വിവശമാം

മാമകാത്മാവന്നു സുഖമിരുന്നിരുന്നു ,

ഉച്ചവെയിലേറ്റരുവികൾതേടും പേടമാന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സല്ലാപം ബാഷ്പാഞ്ജലി

മധുരസ്വരത്തിലെൻ കാമുകൻ ചോദിക്കുന്നു:

"മദിരോത്സവം നിനക്കോമലേ മതിയായോ?

മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ? പനീർ

മലർ ചിന്നിയോരെന്‍റെ മാർത്ത................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സങ്കേതം ബാഷ്പാഞ്ജലി

അല്ലെങ്കിൽ വേണ്ട; ഞാനെന്നുമെന്നു

മല്ലലിൽത്തന്നെ കഴിച്ചുകൊള്ളാം.

ലോകവും ഞാനുമായുള്ള ബന്ധ

മാസന്നഭാവിയിൽ നഷ്ടമായാൽ,

ആലംബമില്ലാത്തൊരെന്ന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സഖിയോട് മയൂഖമാല

(ടാഗോർ)

അനുദിനമദ്ദേഹമിങ്ങണയു

മതുപോലെതന്നെമടങ്ങിപ്പോകും.

അയി,സഖി,നാഥനെൻവേണിയിൽനി

ന്നലരൊന്നുകൊണ്ടുപോയ്നല്‍കുകനീ.

അതുതന്നതാരെന്നുചോദിച്ചാ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സൗന്ദര്യലഹരി ബാഷ്പാഞ്ജലി

പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ

പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.

ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി

ട്ടെത്ര കാ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ശൂന്യതയിൽ ബാഷ്പാഞ്ജലി

ഘോരഘോരനിരാശയിൽത്തന്നെയെൻ

ജീവനാളം വരണ്ടു വരണ്ടു ഞാൻ

എത്രനാളിനിപ്പോകണമീവിധം

ചിൽപ്രകാശമേ, നിന്നടുത്തെത്തുവാൻ?

ഞാനൊരു ശിശു, നിന്നെയെങ്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ശിഥിലചിന്ത ബാഷ്പാഞ്ജലി

ഒന്നുമില്ലായ്മയിൽനിന്നുമൊരിക്കലീ

ബ്രഹ്മാണ്ഡം പെട്ടെന്നുദിച്ചുയർന്നു

കമ്മർപ്രവാഹത്തിൻകല്ലോലമാലയി

ലിമ്മട്ടു താലോലമാടിയാടി,

സുന്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വ്രണിതഹൃദയം ബാഷ്പാഞ്ജലി

പരമധന്യയാമുലകിനെന്തിനെൻ

ഹൃദയബാഷ്പത്തിൽ നനഞ്ഞ ചിന്തകൾ?

കപടലോകത്തിൻ നടുവിലീവിധം

കദന ഭീരുവായ് കഴിഞ്ഞിടുന്ന ഞാൻ,

നിരർത്ഥജൽപനം പൊഴിപ്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വൃത്തം ഓണപ്പൂക്കൾ

ആ നല്ല കാലമന്നർപ്പണം ചെയ്തതെ

ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!

മാരിവിൽ മാതിരി പെട്ടെന്നവയൊക്കെ

മായുമെന്നാരറിഞ്ഞിരുന്നു, സതി!

കഷ്ടം, ജലാർദ്ര................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിശ്രാന്തി ബാഷ്പാഞ്ജലി

ചൂടുവെയിലിതു മനുഷ്യഹൃത്തിലെ

ക്കഠിനതയെക്കാളതീവ ശീതളം.

ഇവിടെ,യീ മരത്തണൽച്ചുവട്ടിലൊ

ന്നിനിയൊരിത്തിരി തല ചായ്ക്കട്ടെ, ഞാൻ!

വിവശനായൊരെ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിരുന്നുകാരൻ ഓണപ്പൂക്കൾ

ഇക്കൊല്ലമോണത്തിനുണ്ടെന്‍റെ വീട്ടിലൊ

രുൾക്കുളിരേകും വിരുന്നുകാരൻ

മായികജീവിതസ്വപ്നശതങ്ങളെ

ച്ചായം പിടിപ്പിക്കും ചിത്രകാരൻ

ശാന്ത................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിരഹി



ബാഷ്പാഞ്ജലി

കാര്‍മുകിൽ മാലയാലംബരാന്തം

കാളായവർണ്ണമായ് മാറിടുമ്പോൾ,

എന്തിനാണാവോ വിഫലമായെൻ

ചിന്താശലഭം ചിറകടിപ്പൂ!

ദൂരത്താക്കുന്നിന്‍റെ പിന്നിൽനിന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിയോഗിനി ബാഷ്പാഞ്ജലി

മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ

ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു.

തങ്കരുചി തങ്കിന താരകകൾ

പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു,

സഞ്ജനിതസ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിയുക്ത ഓണപ്പൂക്കൾ



ജനിതോല്ലാസം നിത്യ

മസ്സമാഗമോർത്തി

ജ്ജനൽവാതിലിൻ ചാരെ

ക്കാത്തുകാത്തിരിയ്ക്കും ഞാൻ.



ഇന്നും ഞാനിരിയ്ക്കയാ,

ണെന്തിനാ, നാരെക്കാത്താ;

ണെന്ന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വിഫലനൃത്തം ബാഷ്പാഞ്ജലി

എന്നും ഞാനാരചിച്ചാനന്ദിച്ചീടുമെൻ

സുന്ദരസങ്കൽപചിത്രമെല്ലാം,

എന്നിലുള്ളേതോ പരമരഹസ്യത്തിൻ

ബിംബന കൈതവമായിരുന്നു.

ചക്രവാളാവധിക്കപ്പ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വാടാവിളക്ക് ബാഷ്പാഞ്ജലി

കനലൊളിയെഴുമൊരു കനകദീപം

കാണുന്നില്ലേ, നീയാപ്പച്ചക്കാട്ടിൽ?

അവിടെയാണവിടെയാണറികതോഴി

മാമകസ്വപ്നംകിടപ്പതിന്നും.

ഒരു കണ്ണീക്കർണംകൂടി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വസന്താഗമത്തിൽ മയൂഖമാല

(ഒരുപാരസികകവിത ഹാഫീസ്)



ആസന്നമായിതിവിടെയുംമംഗള

ഭാസുരവാസന്തവാസരങ്ങൾ;

മന്ദമുണർന്നുകഴിഞ്ഞുപോയ്സുന്ദര

മന്ദാരമല്ലികാവല്ലികകൾ

കണ്മണി,................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വരിക വരിക മരണമേ ! മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷേക്സ്പിയർ)

മരണമേ , വരിക നീ, വരിക നീ,യെന്നെയൊരു

മരതകപ്പച്ചക്കാട്ടിൽ മറചെയ്താവൂ.

പറക്കുക മമ പ്രാണവാതമേ നീ, നിർദ്ദയയാ

മ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വയ്യ! ബാഷ്പാഞ്ജലി

ഒന്ന്

പല പല വല്ലികൾ പൂത്തു പൂത്തു

പരമളം തിങ്ങിയ പൂനിലാവിൽ

ഒരുകൊച്ചരുവിതൻ തീരഭൂവി

ലൊരുനല്ല നീലശിലാതലത്തിൽ,

തിരകളിളക്കുന്നചിന്തകളാൽ

തരളി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വനബാല ബാഷ്പാഞ്ജലി

കാനനച്ഛായയിൽത്തന്നെ കഴിച്ചൂ

കാതരേ, നീ നിന്‍റെ ശൈശവകാലം;

പച്ചച്ചെടികളും പൂക്കളുമോരോ

കൊച്ചുകിളികളുമൊത്തു നീ വാണു;

ചന്ദനക്കാടിനു രോമാഞ്ചമേ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വത്സല



അപ്പുഴവക്കിലെക്കായ്കനിത്തോപ്പിലൊ

രപ്സരകന്യയെക്കാണാം,

പൊന്നുഷസ്സന്ധ്യയുമന്തിയും ചെങ്കതിർ

ചിന്നിച്ചിരിക്കുമ്പോഴെന്നും;

നിഷ്കളങ്കത്വമുടലെടുത്തങ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ രാഗോപഹാരം ഉദ്യാനലക്ഷ്മി

മുഗ്ദ്ധഹേമന്തസന്ധ്യയിൽ ഒരു മുത്തുമാലയും ചാർത്തി നീ

വന്നുനിന്നിതെൻ ജീവിത മണിമന്ദിരാങ്കണ വീഥിയിൽ.

കണ്ടുനിൻ കരിം കാർകുഴൽക്കെട്ടിൽ രണ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ രാഗിണി ബാഷ്പാഞ്ജലി

അന്ധകാരത്തിന്‍റെ പിന്നിലൊളിച്ചുനി

ന്നന്തരാത്മാവിനെപ്പുൽകും വെളിച്ചമേ!

എങ്ങു നീ യെങ്ങു നീ? നിൻമൗനമംഗള

സംഗീതമെപ്പൊഴും കേൾക്കുന്നതുണ്ടു ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ രാഗവ്യഥ ബാഷ്പാഞ്ജലി

കരിവാര്‍മുകിൽമാല മൂടവേ, കുറച്ചുഞാൻ

കരയാൻ നോക്കി, സഖീ; കണ്ണുനീർ വരുന്നില്ല.

ഇപ്പരിതാപത്തിന്‍റെ ഘോരമാമെരിതീയി

ലൽപാൽപമായ് നിശ്ശബ്ദം ദഹിച്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മോഹിനി



"കമനീയകധാമമായെന്നെ

ക്കാണണമിന്നെൻ കാമുകൻ.

ആ മദനനെയിന്നെനിക്കൊരു

രോമഹർഷത്തിൽ മൂടണം.

വിസ്മയാധീനചിത്തനായാത്മ

വിസ്മൃതിയിലാക്കോമളൻ

മാമകാഗമചിത്രമോർത................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മുഗ്ദ്ധരാഗം ബാഷ്പാഞ്ജലി

മജ്ജീവനായക, കേളിയറയ്ക്കകം

ലജ്ജാവനമ്രമുഖിയായിരിക്കിലും,

താവകവിഗഹം മാത്രമാണെപ്പൊഴും

താവുന്ന ഭക്തിയാൽ ധ്യാനിപ്പതോമനേ!

കാലം കരാംഗുല................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മുകരുക ബാഷ്പാഞ്ജലി

പരിഭവസ്വരം മാത്രം നിറഞ്ഞൊരി

പ്പരമശൂന്യമാം ലോകത്തിലൊക്കെയും,

വിഫലമോമലേ, നിന്നെത്തിരിഞ്ഞുകൊ

ണ്ടിതുവരേയുംമലഞ്ഞുനടന്നു ഞാൻ.

ഒളിവിൽ, നാണിച................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മാപ്പ് ബാഷ്പാഞ്ജലി

സഹതാപം അല്ലെങ്കിൽവേണ്ട, ഞാനി

ന്നറിയാതതൊന്നു പറഞ്ഞുപോയി.

അപരാധമാണ,തെനിക്കതിനാൽ

സദയം നീ ലോകമേ, മാപ്പുനൽകൂ!

കരുതിടാതാണതു ചൊന്നതു ഞാൻ,

പരിഭവ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മാനസേശ്വരി





ഒന്നാം ഭാഗം

1

പാണ്ടുത്തരാശയിൽചെമ്പകാഭിഖ്യയാ

യുണ്ടായിരുന്നു നഗരിയൊന്നുജ്വലം.



മന്ദിയാതങ്ങുല്ലസിച്ചു വിഖ്യാതനാം

'ചന്ദ്രസാഗര' നെന്നൊരു വർത്തക................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മരിച്ചിട്ട് മയൂഖമാല

(ഒരു ഗ്രീക്ക്കവിത പ്ലേറ്റോ)

ജീവനായികേ, നിൻ മുഖത്തിങ്കലെ

ത്തൂവെളിച്ചം മറവതിൻമുൻപു, നീ

സുപ്രഭാതസുരുചിരതാരപോ

ലപ്രമേയരുചി പൊഴിച്ചീടിനാൾ!

ഇ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മനുഷ്യൻ ഓണപ്പൂക്കൾ

ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ

പൊൻമലരാണത്രേ മർത്ത്യജന്മ.

തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്

സൃഷ്ടിച്ചതാണുപോൽ മാനുഷനെ.

നേരാണതെങ്കിലോ, ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മധുവിധു ബാഷ്പാഞ്ജലി

കളകളകോകിലാലാപലോലം

കമനീയകാമദപുഷ്പകാലം;

മധുപാനമത്തമധുപഗീതം

മധുരസുരഭിയാം മന്ദവാതം;

മലർനിര മേളിച്ച മഞ്ജുവാടം

മരതകപ്പച്ചവിരിച്ച പാടം;

വ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ മഗ്ദലമോഹിനി





മി. മുണ്ടശ്ശേരിയുടെ നിർദ്ദേശാനുസരണമല്ല ഞാൻ മഗ്ദലമോഹിനി എഴുതുന്നത്. ന്യായമായിതോന്നുന്ന നിർദ്ദേശങ്ങൾ ആരുടെതായാലും സ്വീകരിയ്ക്കുവാൻ ഞാൻ സദാസന്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ബാഷ്പധാര മയൂഖമാല

(ഒരു ജർമ്മൻകവിത ഷില്ലർ)

ലോലമേചകമേഘമാലകൾ

നീലവാനിൽ നിറയുന്നു!....

ഗർജ്ജനംചെയ്‌വു ഘോരഘോരമായ്

പച്ചക്കാടുകളൊക്കെയും!

വാരിരാശിതൻ തീരഭൂവിലാ

വാരി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രേമഗീതം മയൂഖമാല

(ഒരുഗ്രീക്കുകവിത യൂറിപിഡെസ്)

ചാരുനീലനേത്രങ്ങളിൽരണ്ടു

താരകങ്ങൾതിളങ്ങവേ;

പുണ്യദീപ്തിയിൽമുങ്ങിവന്നിതാ

നിന്നിടുന്നുണ്ടൊരോമലാൾ.

ദുർല്ലഭേ,................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രലോഭനങ്ങൾ ഓണപ്പൂക്കൾ

അരുതരുതെന്നു വിലക്കിയിട്ടു

മനുസരിച്ചീടാത്ത വിഭ്രമമേ,

അകലെപ്പോ വേഗം, ഞാ, നല്ലയെങ്കി

ലടിമയാക്കീടും പിടിച്ചു നിന്നെ!

മതി, മതി, മായികമന്ദ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രഭാതബാഷ്പം ബാഷ്പാഞ്ജലി

ഉലകിനെച്ചുംബിച്ചുണർത്തും വിണ്ണിൻ

മഹനീയതേജോവിലാസം,

മമ നയനങ്ങളിൽ മന്ദം

മഴവില്ലിൻ ചാറുതളിച്ചു.

സുഖദസുഷുപ്തിയിൽനിന്നെൻ ജീവൻ

സുരപഥ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രതീക്ഷ ബാഷ്പാഞ്ജലി

കരിമുകിൽമാല മൂടിയ വാനി,ലെൻ

കനകതാരയെക്കാത്തിരിക്കുന്നു ഞാൻ.

പ്രണയഗാനം മറന്ന മുരളി,യെൻ

മടിയി,ലയേ്യാ,കിടക്കുന്നു മൂകമായ്!

ക്ഷണിക കാന്തി പ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പ്രതിജ്ഞ ബാഷ്പാഞ്ജലി

പ്രണയലോലനാ,യമലേ നിന്നടു

ത്തിരവിലിന്നു ഞാനെത്തും;

മണിയറവാതിലടച്ചിരുന്നാലു

മകത്തുവന്നു ഞാൻ നിൽക്കും;

അധരമൽപവുമനങ്ങിടാതെ, ഞാൻ

വിളിച്ചു................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പൂക്കാരി മയൂഖമാല

താമരപ്പച്ചിലപ്പൊതിക്കുള്ളിലാ

ത്തൂമലർമാല വെച്ചെനിക്കേകുവാൻ,

അന്നുഷസ്സി,ലപ്പൂങ്കാവനത്തിങ്കൽ

വന്നു നിന്നാളൊരന്ധയാം ബാലിക.

ഞാനതെൻ ഗളനാളത്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പാരവശ്യം ബാഷ്പാഞ്ജലി

മധുരചിന്തകളിളകും സങ്കൽപ

മധുവിധുകാലരജനികൾ,

ഹൃദയനാളത്തെത്തഴുകി, മന്ദമെൻ

വിജനശയ്യയിലണയവെ;

ഉദിതതാരകളിരുളിലെമ്പാടു

മമൃതധോരണിചൊരിയവേ;

ഇ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പരിതൃപ്തി ബാഷ്പാഞ്ജലി

കനകകോമളതരളതാരകാ

കലികകൾ വാനിൽവിരിയവെ,

വികലഭാഗ്യഞാൻ, ഹൃദയനാഥ, നിൻ

പ്രണയമാശിച്ചുകരയുന്നു.

ഇനിയും മുന്നേപ്പോൽ കഴിയും ഹേമന്ത

നിശകളോരോന്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പരാജയം ബാഷ്പാഞ്ജലി

സംസാരചക്രത്തിരിച്ചിലിൽ തേമാനം

സംഭവിച്ചീടാത്ത സൗരയൂഥം;

ചേതസ്സമാകർഷകങ്ങളായ് മിന്നിടും

ജ്യോതിമ്മർയങ്ങളാം ഗാളജാലം;

ആദിയുമന്തവുമില്ലാതപാ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിഴലുകൾ



ഗീതിക 1

വിജയദേവതേ! മൽ ജീവിതത്തിലെ

വിജനതകളെപ്പുൽകാത്തതെന്തു നീ?



അവയെ മുടുന്നൊ രന്ധകാരങ്ങളെ

അവനലോലുപേ, പുൽകാത്തതെന്തു നീ?



വ്രണിത ചിത്തത്തിൽ വിങ്ങി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിർവ്വാണരംഗം ബാഷ്പാഞ്ജലി

എന്നിലുള്ളേതോ വെളിച്ചത്തിലൂടെ ഞാൻ

പിന്നിട്ടുപോയി, ചലിക്കും ജഗത്തിനെ.

അന്ധകാരത്തിൻ മടിക്കുത്തിൽനിന്നൊരു

പൊൻതാരകപ്പൂ വഴിഞ്ഞുന്നർ ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിർവൃതി ബാഷ്പാഞ്ജലി



തിങ്ങിനിറയുന്ന കൂരിരുളിൽ

നിന്നുഞാൻ തേങ്ങിക്കരഞ്ഞിരുന്നു.

ആനന്ദച്ഛായയിലുല്ലസിക്കും

മാമകസങ്കേതമെത്തുവാനായ്,

ആരുമില്ലെന്നെനയിച്ചുകൊ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിർവൃതി



ഒന്ന്‍

എങ്കി,ലെന്നോടു നീയത്രമേലാർദ്രയാ

ണെങ്കിൽ, നിനക്കിതാ നേരുന്നു നന്മ ഞാൻ.

ഇപ്പത്തു നീണ്ട സംവത്സരമാശയ്ക്കു

തൽപമൊരുക്കിത്തളർന്ന മൽജ്ജീവനെ,

ഇന്ന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിരാശ



ബാഷ്പാഞ്ജലി

ശാരദാംബരം ചാരുചന്ദ്രികാ

ധാരയിൽ മുഴുകിടവേ,

പ്രാണനായക, താവകാഗമ

പ്രാർത്ഥിനിയായിരിപ്പൂ ഞാൻ!

എൻമണിയറയ്ക്കുള്ളിലുള്ളൊരീ

നിർമ്മലരാഗസൗരഭം,

................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിദ്രയിൽ മയൂഖമാല

(ഒരു ജർമ്മൻ കവിത ആൽഫ്രഡ് മോംബേർ)



എത്രയും ദൂരത്തുനിന്നു, ഞാ,നെൻനാട്ടി

ലെത്തുന്നു സദ്രസം മൽസുഖനിദ്രയിൽ!

ഉത്തുംഗശൈലങ്ങൾ പാറപ്പടർപ്പുക

ളത്യഗാ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നിഗൂഢദർശനം ബാഷ്പാഞ്ജലി

ആകമ്രശീതളചന്ദ്രികാധാര,യ

ന്നാകാശദേശം കവിഞ്ഞൊഴുകി,

ഉത്തമയാകുമൊരംഗനാരത്നത്തി

ലുൾത്തങ്കം നിമ്മർലപ്രേമം പോലെ!

പിന്നെയും പിന്നെയും വിണ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നഷ്ടഭാഗ്യസ്മൃതി



ബാഷ്പാഞ്ജലി

മഞ്ജുകരങ്ങളാൽ മന്നിലെങ്ങും

പൊന്നലുക്കിട്ടിടും സുപ്രഭാതം

ആനന്ദനിദ്രയിൽനിന്നു മന്ദ

മാലിങ്ങനം ചെയ്തുണർത്തിയെന്നെ!

ചന്ദനത്ത................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നർത്തകികൾ ഓണപ്പൂക്കൾ

അപ്പുഴവക്കിലെപ്പൂങ്കാവിലായിര

മപ്സരകന്യമാരെത്തി.

നീരാളസാരിയൊരൽപമുലഞ്ഞതിൽ

നീരസം ഭാവിച്ചൊരുത്തി.

നെറ്റിയിൽക്കുങ്കുമപ്പൊട്ടിട്ടതന്ന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ നർത്തകി



ചങ്ങമ്പുഴ 1940 കളിൽ രചിച്ച ഒരു കാവ്യമാണു "നർത്തകി". 'സംഗീത' സാന്ദ്രമായ ഹേമയുടെ ജീവിതത്തിലേക്ക് ഉറ്റു നോക്കുകയാണു ഈ കവിതയിലൂടെ കവി.

ഇതു പൂർത്തിയാക്കാൻ ചങ്ങ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ദേവത ഓണപ്പൂക്കൾ

ഒരുപക്ഷേ, കാലത്തിൻകൽപനയാ

ലിരുവർ നാമന്യോന്യം വേർപിരിഞ്ഞാൽ,

ശിഥിലമായ്ത്തീരില്ലേ, ശാലിനി, നാം

ശിരസാ നമിക്കുമീയാത്മബന്ധം?



അനഘമെൻ മുജ്ജന്മപുണ്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ദേവത



കരഞ്ഞീലതുച്ചത്തിലാരാനും കേട്ടെങ്കിലോ

ഞെരങ്ങീ തേങ്ങിപ്പാവം പ്രാണവേദനമൂലം.

കഴിയും സഹിക്കുവാൻ മറ്റെന്തും, പ്രസവത്തിൻ

കടുയാതനപോലെ തീക്ഷ്ണമായ് മറ്റില്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ദിവ്യാനുഭൂതി



ബാഷ്പാഞ്ജലി

എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ

മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?

മംഗളമാധുരി വാർന്നിടുമീ,

സ്സംഗീതസങ്കേതമേതുരംഗം?

കാലത്തിൻകൈവിരൽ സ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ദിവ്യഗീതം





ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്‍റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ തുഷാരഗീതി ബാഷ്പാഞ്ജലി

സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,

ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!

ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ

ലെന്നാത്മാവൊരു കൊച................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ തിലോത്തമ



അല്ല; ചായങ്ങൾ ചേർത്തു ചാലിച്ച

തല്ല, നിന്നെ ഞാ, നോമലേ!

ആകയില്ലൊരു തൂലികയ്ക്കുമീ

നാകസൗഭഗം പൂശുവാൻ.

ചിത്രമല്ല, ചിരന്തനമാ, മ

ച്ചിത്പ്രകാശശ്രീയാണു നീ!

മ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ തിരുവില്ലാമല ഓണപ്പൂക്കൾ

ശ്രീവില്വശൈലമേ, വെൽക; നിൻ നിസ്തുല

ശ്രീവിലാസത്തിന്‍റെ മയൂഖമതതല്ലികൾ,

സപ്തവർണ്ണസ്വപ്നചിത്രങ്ങൾ വീശുന്നി

തിപ്പൊഴുമോർമ്മതൻ ചില്ലിൽപ്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ചാരിതാർത്ഥ്യം ഓണപ്പൂക്കൾ

വിമലേ, വിശാലമാം

ലോകത്തി, ലങ്ങിങ്ങായി

വിഹരിച്ചിരുന്ന നാ

മെങ്ങനെ യടുത്തെത്തി?



പനിനീർപ്പൂമൊട്ടുപോൽ,

കൌതുകം കസവിട്ട

പരിശുദ്ധിയി, ലെ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ചരിതാർത്ഥ തന്നെ ഞാൻ ബാഷ്പാഞ്ജലി

നിശിതമാകുമീ വജ്രായുധത്തിനാൽ

നിഹത ഞാൻ,വിഭോ, നാശമടയുകിൽ,

ഒരുനിഴൽകൂടി മാഞ്ഞുപോ,മല്ലാതെ

വരുവാനില്ലിപ്രപഞ്ചത്തിനൊന്നുമേ!

കതിർപ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഗൃഹലക്ഷ്മി ഓണപ്പൂക്കൾ

അകളങ്കാനന്ദത്താ

ലിത്ര നാളെന്നാത്മാവി

ലമലേ, പേർത്തും പേർത്തും

പുളകം പൂശിച്ചു നീ!



എങ്ങനെ മറക്കും ഞാൻ

പ്രാണനാളത്തോടൊട്ടി

ത്തങ്ങിനിന്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ക്ഷാമയക്ഷി ഓണപ്പൂക്കൾ

അടിയട്ടെ, ചെങ്കോലടിയട്ടേ, വേഗ

മരിവാളിൻ കാലമണയട്ടേ!

വറുതികൊണ്ടയ്യോ, വരളുന്നൂ ലോകം

വരിക നീ ധാന്യസുലഭതേ!

കൊടിയ ദുഭിക്ഷരുധിരയക്ഷിതൻ

കുടി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ക്ഷമാപണം ഓണപ്പൂക്കൾ

സേവനോൽക്കൃഷ്ടമാം സ്നേഹത്തിൽ വാടാത്ത

ഭാവുക ദീപം കൊളുത്തിയ നിൻഗൃഹം,

നിത്യവൃത്തിക്കുള്ള ജോലിത്തിരക്കിനാ

ലത്യന്തതാന്തമാമെഞീവിതത്തിനെ,

ക................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാരാഗൃഹത്തിൽ ഓണപ്പൂക്കൾ

സങ്കൽപം ഹൃദയത്തിൻ

ഭിത്തിമേലെഴുതുന്നി

തെൻ കളിത്തോഴിയുടെ

മോഹനചിത്രം വീണ്ടും,



ഇനിയും കുട്ടിക്കാലം

വീണ്ടുകിട്ടുകയില്ല

ക്കനകക്കിന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാമുകനെ കാത്ത് ബാഷ്പാഞ്ജലി

ലോകജീവിതം!ഹാഹാ!ശോകപൂരിതം, വ്യർത്ഥ

മാകുമൊരാശാബദ്ധമാന്ത്രിക മായാസ്വപ്നം!

ഞാനിതിലോരോ തന്ത്രിമീട്ടിനോക്കയാ,ണെന്നാൽ

ഗാനശൂന്യമീവീണ; ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കാമുകൻ മയൂഖമാല

(ഒരു ജർമ്മൻ കവിതㅡഹീനോ)

അഴലുമാനന്ദവുമേകിയേകി

യണ‌യുന്നു പോകുന്നു വത്സരങ്ങൾ;

അടിയുന്നു പട്ടടക്കാടുതോറു

മനുദിനമായിരം മാനസങ്ങൾ.

അതുവിധം നശ്വരമല................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ കളിത്തോപ്പിൽ ബാഷ്പാഞ്ജലി

ശോഭ

കഴിയട്ടെ പറഞ്ഞുഞാ, നതിനുമുൻപേ

കളിയാക്കുന്നതെന്തിനെൻ തോഴിമാരേ?

കല

മണിവിളക്കിന്നലെക്കെടുത്തിയപ്പോൾ

മഴവില്ലാക്കവിളത്തു മിന്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഓമന മയൂഖമാല

(ഒരു ലാറ്റിൻകവിത കാറ്റല്ലസ്)



നർമ്മസല്ലാപത്തിലുത്സുകയാ,

യെന്മനോനായിക മന്ദമന്ദം

മന്ദഹസിതമനോജ്ഞയായി

സ്സന്തതമെത്തുന്നിതെന്നരികിൽ!

എന്തെല്ലാമായ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഏകാന്തതയിൽ മയൂഖമാല

(ഒരു ജർമ്മൻ കവിത ഗെഥേ)

അരികിലാ രമ്യഹസിതം വീശി നീ

വരികയില്ലിനിയൊരുനാളും.

കരയുവാനെന്നെത്തനിയേ വിട്ടിദം

കമനീയേ, നീയിന്നെവിടെപ്പോയ്?

ഒരു പദം................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഏകാന്തചിന്ത ഓണപ്പൂക്കൾ

മങ്ങുന്നു, മായുന്നു, ജീവിതപ്പൂവിന്‍റെ

ഭംഗിയും കാന്തിയും ദു:ഖിച്ചിടുന്നു ഞാൻ!

സങ്കടം ലോകം, തണുത്തു നിർജ്ജീവമായ്

സ്സങ്കൽപവും ഹാ, ഗതിയെന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ ദേവിയോട് മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത കോളറിഡ്ജ്)

"ഒരു ചുംബനം നാഥേ!" ചൊല്ലി നിശ്വസിച്ചേൻ ഞാൻ

പരുഷം നിൻവാക്യമീയർത്ഥന, നിരസിച്ചു!

എന്തിനായ് ത്യജിപ്പതീക്കുറ്................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ ചോദ്യം ബാഷ്പാഞ്ജലി

അനുനിമിഷമാത്മാവിലങ്കുരിക്കു

മതിചപല നിശ്ശബ്ദരോദനങ്ങൾ,

പരവശയായോമലേ, നീയിരിക്കും

മണിയറയിലെങ്ങനെ വന്നു ചേരും?

സുമസുരഭിലാനിലൻ സഞ്ചര................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ കൗലശം മയൂഖമാല

(ഒരു ജപ്പാൻകവിത കോക്കിനോമോട്ടോ നോ ഹിറ്റൊമാറോ)

ശോണിമവീശിയ പൂങ്കവിൾക്കൂമ്പുമായ്

സായാഹ്നസന്ധ്യ വന്നെത്തിടുമ്പോൾ;

സ്ഫീതാനുമോദമെൻ പൂമണിമച................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്‍റെ സഖി ബാഷ്പാഞ്ജലി

ഇളമരുത്തേറ്റു കൊച്ചലച്ചാർത്തുക

ളിളകിടുന്നൊരിത്താമരപ്പൊയ്കയിൽ,

സഖികളോടുചേർന്നാടിക്കുഴഞ്ഞവ

ളണവതെന്നിനി കേളിനീരാട്ടിനായ്?

അവളെയിന................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്നെ നീ ധന്യനാക്കണേ! മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഡ്രൈഡൻ)

വിജയം നിഴലിച്ചീടും

നിൻ നീലനയനത്തിനായ്

വിധുനേർമുഖി, കൈക്കൊൾകി

ന്നൊരു സമ്മാന,മോമനേ!



തല ചേവടിതൻമുന്നി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എന്തു ഫലം ? മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)

നീലൊരിച്ചോലകൾ ചെന്നു ചേർന്നിടുന്നു തടിനിയിൽ

ചാരുതരംഗിണികൾ ചെന്നംബുധിയോടും;

ഒരു മധുരവികാരതരളതയാർന്നു വിണ്ണിൽ

മ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ എനിക്ക് വേണ്ടത് ബാഷ്പാഞ്ജലി

മരതകാഭ വഴിഞ്ഞൊഴുകീടുമീ

ത്തൃണസമാകുലമൈതാനഭൂമിയിൽ,

മലരണിവളർവല്ലികൾ ചൂഴുമീ

മലയജാമലശീതള ച്ഛായയിൽ,

കലിതകൗതുകമാടുമേച്ചീവിധം

കഴിയു................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഇരുളിൽ ബാഷ്പാഞ്ജലി

ഇനിയൊരിക്കലും കിട്ടാത്ത മട്ടി,ലെൻ

പിടിയിൽനിന്നും വഴുതിയ ഭാഗ്യമേ!

വിവിധ ചിന്തയാൽ വാടിക്കരിഞ്ഞൊരെൻ

വിമഥിതമായ മാനസവാടിയിൽ,

നവനവോന്മേഷദോക................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആശ ബാഷ്പാഞ്ജലി

ഒരുവെൺമുകിൽ മാലയായിരുന്നെങ്കിൽ, ചെന്ന

ച്ചെറുതാരയെ ഞാനിക്ഷണം ചുംബിച്ചേനെ.

കൊതിയുണ്ടെല്ലായ്പൊഴും ചിത്തത്തിനാകാശത്തിൻ

മതിലേഖയെ മന്ദം മാറിലേയ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആവോ! ബാഷ്പാഞ്ജലി

ഉദയസൂര്യനെ നോക്കി നോക്കി സ്വയം

ഹിമകണികകൾ മന്ദഹസിക്കവെ;

പ്രണയഗാനങ്ങൾ പാടിയൊഴുകുമീ

ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ്,

ഒരു സുമംഗള വിഗഹദർശന

കുതു................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആവലാതി



ബാഷ്പാഞ്ജലി

സുരഭില:

ശ്യാമളേ, സഖി, ഞാനൊരു വെറും

കാനനത്തിലെപ്പൂവല്ലേ?

മാനമാളുന്ന സോമനുണ്ടാമോ

കാണുവാനതിൽകൗതുകം?

ചേലിയലും കുമുദയോടൊത്തു

ലാലസിക്കട്ട................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആരാധിക ഓണപ്പൂക്കൾ

അങ്ങെന്നെ മറക്കില്ലേ

ജീവിതവനികയിൽ

മംഗളവസന്തശ്രീ

വരുന്നനാളിൽ?



താവകനവനവ

ഭാവനകളി, ലൊളി

താവിയെൻതരുണിമ

തളിർത്തുനിൽക്കേ;



മാമകചലനങ്ങ

ളാ മ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആരാധകൻ



ഒന്ന്

വിജയനും സോമനും യൌവനത്തിൽ

വികസിതകാന്തിയണിഞ്ഞിരുന്നു.

ഒരു ഞെട്ടിലങ്കുരിച്ചാത്തശോഭം

വിലസിടും രണ്ടോമൽപ്പൂക്കൾപോലെ,

അവരിരുപേരുമൊരാലയത്തി

ലവി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആത്മരഹസ്യം ബാഷ്പാഞ്ജലി

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ

ളാരോടുമരുളരുതോമലെ, നീ!

താരകാകീർണ്ണമായ നീലാംബരത്തിലന്നു

ശാരദശശിലേഖ സമുല്ലസിക്കെ;

തുള്ളിയുലഞ്ഞുയർ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആത്മക്ഷതം ബാഷ്പാഞ്ജലി

കേവലമാശാമയസ്വപ്നമാത്രമാ, മെന്‍റെ

ഭാവനാസാമ്രാജ്യത്തിൽത്തന്നെ, ഞനിരുന്നോട്ടെ!

തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര

കമനീയോദ്യാനത്തിൽ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആകാശഗംഗ



വരികയാ,ണീ വാനവവാഹിനീതീരത്തിൽ

വരികയാണിന്നു മജ്ജീവനാഥൻ.

ചിരകാലമായി ഞാൻ കൊതിയാർന്നു കാക്കുന്ന

തൊരുദിനമെൻ പ്രിയതമനെക്കണ്ടുമുട്ടാൻ.

മമ മഞ്ജുളമണിമേഖ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആ പൂമാല



'ആരു വാങ്ങു,മിന്നാരു വാങ്ങുമീ

യാരാമത്തിന്‍റെ രോമാഞ്ചം? . . . . '

അപ്രമേയ വിലാസലോലയാം

സുപ്രഭാതത്തിൻ സുസ്മിതം

പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും

പൂവിതളൊളി ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അവളുടെ സൗന്ദര്യം മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത തോമസ് മൂർ)

ശാരദാംബരമെന്തുകൊണ്ടെന്നും

ചാരുനീലിമ ചാർത്തുന്നു ?

ഓമനേ, നിന്‍റെ തൂമിഴികൾപോൽ

കോമളമായിത്തീരുവാൻ!

ചേണെഴ................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്നും ഇന്നും ബാഷ്പാഞ്ജലി

അനഘമാകുമപ്പൂവനം കാണുവാ

നിനിയുമെത്ര ഞാൻ പിന്നോട്ടു പോകണം!

പരമനിമ്മർലസ്നേഹസമന്വിത

സരളലോല വികാരതരളിതം,

വിവിധചിത്രസമാകുലശ്രീമയ

വി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്നത്തെ വേർപാട് മയൂഖമാല

(ഒരു ഇംഗ്ലീഷ് കവിത ഷെല്ലി)

വിറകൊള്ളും ചുണ്ടാൽ ചിലതെല്ലാമവൾ

വിരഹവേളയിലുരിയാടി.

അവളുടെ മനം തകരുന്നുണ്ടെന്ന

തറിയാറായതില്ലതുകാലം.

അതു................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്ത്യയാത്ര മയൂഖമാല

എത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു

മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിൻ

കണ്ടുപിടിക്കാൻ വിഷമമില്ലാവഴി

കണ്ടകാകീർണ്ണവുമല്ലൊരുനാളിലും................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്ത്യ സമാധാനം ബാഷ്പാഞ്ജലി

കാമുകൻ:

പറയുകെല്ലാം; മടിക്കേണ്ട നീ, യതിൽ

പരിഭവിക്കുവോനല്ല ഞാനോമലേ!

തവ ഹൃദയമൊളിവിൽ കവർന്നവ

നുലകിലേവനാ, ണോതുകെന്നോടു നീ!

പ്രണയിനി:

................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അതിഥി



ബാഷ്പാഞ്ജലി

ആരാണിച്ചുംബനനിർവൃതിയിൽ

ഞാനറിയാതെന്നെ മുക്കിടുവോൻ?

ആരമ്യസുസ്മിതം തൂകിയെത്തു

മാതിഥേ, നീയെന്മരണമല്ലേ?

കൂരിരുളിങ്കലിരുന്നു നിന്നെ

ഞാനി................
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അടുത്ത പ്രഭാതം



ബാഷ്പാഞ്ജലി

കാണുന്നതെന്താണെൻ ചുറ്റുമയ്യോ

പ്രേമനിശ്ശൂന്യമാമന്തരീക്ഷം!

ഈ വിഷവായുവേറ്റെത്രനേരം

ജീവചൈതന്യമേ, നീയിരിക്കും?

പുഞ്ചിരികൊണ്ടു പ................
ഗിരീഷ് പുത്തഞ്ചേരി=>സ്വരമേഴും വിടരുമ്പോള്‍



സ്വരമേഴും വിടരുമ്പോള്‍

നിന്‍ കണ്ഠനാളത്തില്‍

എഴുപതു സൂര്യന്മാര്‍ ഉദിയ്ക്കുന്നു

സ്വരമേഴും വിടാരുമ്പോള്‍

നിന്‍ കണ്ഠനാളത്തില്‍

എഴുപതു................
ഗിരീഷ് പുത്തഞ്ചേരി=>കിന്നരിപ്പുഴയോരം



രാഗഹേമന്ത സന്ധ്യ പൂക്കുന്ന രാമണീയകം കണ്ടുഞാൻ

പാൽകതിർചിരിതൂകിയണയും പൌർണ്ണമാസിയെ കണ്ടുഞാൻ

ശ്യാമമേഘസദസ്സിലെ സ്വർണ്ണവ്യോമഗംഗയെ കണ്ടുഞാൻ

കയ്................
ഗിരീഷ് പുത്തഞ്ചേരി=>ഈ പുഴയും കടന്ന്



തങ്കച്ചേങ്ങില നിശ്ശബ്ദമായ്

അരങ്ങത്തു കളിവിളക്കിന്‍റെ

കണ്ണീരെണ്ണയും വറ്റി

ആട്ടത്തിരശ്ശീല പിന്നി

ആരോ ഒരു രൗദ്രവേഷം

ആര്‍ദ്രമാം നന്മയുടെ മാര്‍................
കെ.പി.കറുപ്പന്‍=>ജാതിക്കുമ്മി

കെ പി കറുപ്പന്‍

ശ്രീശങ്കരാചാര്യസ്വാമി മുന്നം

കാശിയിൽ വച്ചു കുളി കഴിഞ്ഞു

ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ

പേശലിതുകേൾക്ക യോഗപ്പെണ്ണെ! അതു

മോശത്തരം തീർക്................
കെ.പി.കറുപ്പന്‍=>ആറ്റക്കിളി

കെ പി കറുപ്പന്‍

അരുവിയാറ്റിന്‍റെ തീരത്തില്‍ കേരമാം

തരുവിന്‍ കൂമ്പടിയോലതന്‍ തുഞ്ചത്തില്‍

നിരുപമശോഭം തൂങ്ങിടു,മാറ്റത

ന്നരുമക്കൂടെനിക്കുള്‍പ്രിയം ചേര്................
കെ. അയ്യപ്പപ്പണിക്കർ=>വിട



വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.

ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?

സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?

പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?

പിന്നെ ആരാണ................
കെ. അയ്യപ്പപ്പണിക്കർ=>രാമന്‍ വാണാലും രാവണന്‍ വാണാലും



രാമന്‍ വാണാലും രാവണന്‍ വാണാലും

സ്വാതന്ത്ര്യം നമ്മള്‍ക്ക് പിച്ചപ്പാത്രം;

രാവിതുപോയിപ്പകല്‍ വെളള വന്നാലും

നാവു നനയ്ക്കുവാന്‍ ................
കെ. അയ്യപ്പപ്പണിക്കർ=>പൂക്കാതിരിക്കാനെനിക്കാവതില്ലേ



എനിക്കാവതില്ലേ പൂക്കാതിരിക്കാൻ

പൂക്കാതിരിക്കാനെനിക്കാവതില്ലേ

കണിക്കൊന്നയല്ലേ

വിഷുക്കാലമല്ലേ

പൂക്കാതിരിക്കാൻ എനിക്കാവത................
കെ. അയ്യപ്പപ്പണിക്കർ=>▲ നീ തന്നെ ജീവിതം സന്ധ്യേ



നീ തന്നെ ജീവിതം സന്ധ്യേ

നീ തന്നെ മരണവും സന്ധ്യേ

നീ തന്നെയിരുളുന്നു

നീ തന്നെ മറയുന്നു

നീ തന്നെ നീ തന്നെ സന്ധ്യേ



നിൻ കണ്ണിൽ നിറയുന്നു
................
കെ. അയ്യപ്പപ്പണിക്കർ=>ഗോപികാദണ്ഡകം



അറിയുന്നു ഗോപികേ നിന്നെ ഞാനെന്‍റെയീ

വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍

മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍

ഗോപികേ നിന്‍റെയീ ചിരകാല ................
കെ. അയ്യപ്പപ്പണിക്കർ=>കുതിരനൃത്തം



നാലു കൂറ്റന്‍ കുതിരകള്‍

ഒരുങ്ങിവന്നു.

ഒന്ന് വെളുപ്പന്‍,ഒന്ന് ചുവപ്പന്‍,

ഒന്ന് കറുമ്പന്‍,ഒന്നിന് തവിട്ടുനിറം.

ഒരുത്തന് നാലുകാല്;

ഒരുത്തന് മൂന്നു................
കെ. അയ്യപ്പപ്പണിക്കർ=>കാടെവിടെ മക്കളെ



കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?

കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്ക................
കെ. അയ്യപ്പപ്പണിക്കർ=>അഗ്നിപൂജ



ആദിരാവിന്‍റെ യനാദിപ്രകൃതിയില്‍

ആരംഭമിട്ടോരസംസ്കൃതചിന്തയിൽ

നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും

ഭൂതപ്രപഞ്ചമൊരുക്കും സനാതന

കാലമതിന്‍റെ ചെതുമ്പലെരിഞ്ഞൊ................
കുരീപ്പുഴ ശ്രീകുമാർ=>സ്റ്റേഡിയം



കരയുടെ

പെനാല്‍റ്റിബോക്സിനുള്ളില്‍

കടലിന്നാക്രമണം.

ഉരുക്കുകോട്ട

തകര്‍ക്കാന്‍ വയ്യാ..

തുടനേ പിന്‍മാറ്റം .

കരുത്തുകൂട്ടി

കുതിച്ചുകേറി

തുടരന്‍ മ................
കുരീപ്പുഴ ശ്രീകുമാർ=>സ്കൂട്ടർ



സ്കൂട്ടർ പറന്നു പോകുന്നു

ഗോപുരാഗ്രത്തിനും കൊടുമുടിക്കും മേഘ

വാഹനങ്ങൾക്കും പരേതർക്കുമപ്പുറം

നീലവാനം വിഷംതീണ്ടിക്കിടക്കുന്ന

താരങ്ങൾ മേയുന്ന മേഖല................
കുരീപ്പുഴ ശ്രീകുമാർ=>വീണ വിൽപ്പനക്കാരൻ



വീണ വേണോ? നല്ല വീണ

അമൂല്യമാം വീണയൊന്നുണ്ടെന്‍റെ കയ്യില്‍



താരാട്ടു കേള്‍ക്കാം,

ഉറക്കറ സംഗീതധാരയില്‍ ചേര്‍ന്നു മയങ്ങാം

വിപ്ലവാവേശം ജ്വലിപ്................
കുരീപ്പുഴ ശ്രീകുമാർ=>യാത്രക്കുറിപ്പ്



ആയിരം ശിഖയുള്ള മിന്നൽ

മാനത്തിന്റെ നാവിൽ നി

ന്നഗ്നിമുഹൂർത്തം തൊടുക്കവേ

പായുന്ന വണ്ടിയിൽ

പാതാളയാത്രയിൽ

പേടിക്കൊടിയും പിടിച്ചുനിൽക്കുന്നു ................
കുരീപ്പുഴ ശ്രീകുമാർ=>മൈന



മഞ്ഞനിലാവിലിറങ്ങാറില്ല

അരളിക്കൊമ്പിലുറങ്ങാറില്ല

കായല്‍ മുറിച്ചു പറക്കാറില്ല

കാലിയുമായി സൗഹൃദമില്ല

മൈന വെറും കിളിയല്ല.

കാവിപുതച്ചു ചകോരത്തെപ്പോല്‍

ഡ................
കുരീപ്പുഴ ശ്രീകുമാർ=>മനുഷ്യപ്രദർശനം



ചെങ്കല്‍കവാടം നരച്ച വിളക്കുകള്‍

മഞ്ഞയുടുത്ത മരിച്ച മാഞ്ചില്ലകള്‍

ഗന്ധമില്ലാത്ത പുഷ്‌പങ്ങള്‍

നമസ്‌കാരസംഗീതമാലപിക്കും

ഊര്‍ജസംഘങ്ങള്‍

ഒന്................
കുരീപ്പുഴ ശ്രീകുമാർ=>ബദാം പഗോഡ



കൊടുംവെയിൽ

ബദാം പഗോഡയിൽ ഒരു

കിളികുടുംബത്തിൻ

സ്വരസമ്മേളനം

ഹരിതജാലകം തുളച്ചു ചൂടിലേ

ക്കെറിയുന്നുണ്ടവ

തണുത്തവാക്കുകൾ



അതു പെറുക്കിഞാൻ

തുടച്ചുനോ................
കുരീപ്പുഴ ശ്രീകുമാർ=>തോക്കിന്‍റെ വഴി



ഒറ്റക്കിരുന്നു കിനാവ്‌ കണ്ടാല്‍

തെറ്റിത്തെറിച്ചു മയങ്ങിയെന്നാല്‍

പൊട്ടിയ കണ്ണും കരുത്തുമായി

നെറ്റിയില്‍ തൊട്ടൊരാള്‍ ചോദിക്കുന്നു

നാക്കി................
കുരീപ്പുഴ ശ്രീകുമാർ=>ജെസ്സി



ജെസ്സി നിനക്കെന്ത് തോന്നി

പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാം

സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേ

ഉത്തുംഗകതകളില്‍ പാ‍ര്‍വ്വതി ശങ്കര

തൃഷ്ണ................
കുരീപ്പുഴ ശ്രീകുമാർ=>ചാര്‍വാകന്‍



അഗ്നിയും ഹിമവും മുഖാമുഖം കാണുന്ന സുപ്രഭാതം

പുഷ്പവും പക്ഷിയും പ്രത്യക്ഷമാകുന്ന സുപ്രഭാതം

ഉപ്പു കുമിഞ്ഞ പോലഗ്നി അതിനപ്പുറം അത്തിനന്തോംതക

ചോടു വെ................
കുരീപ്പുഴ ശ്രീകുമാർ=>ഗദ്ദറിന്



തെന്നാലിയില്‍ നിന്നും തെക്കോട്ടടിക്കുന്നു

തെമ്മാടിപ്പാട്ടിന്‍ കൊടുങ്കാറ്റ്

ശ്രീകാകുളത്തും ഖമ്മത്തും ഗുണ്ടൂരും

തീ പിടിപ്പിച്ച ചെറുത്തുനില്‍പ്പ്................
കുരീപ്പുഴ ശ്രീകുമാർ=>ഖേദപൂര്‍വ്വം



കപട സ്നേഹിതാ നിന്നോടു ജീവിത

വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍



തെരുവില്‍ വെച്ചു നീ കാണുമ്പൊഴൊക്കെയും

കുശലമെയ്യുന്നു.

മുന്‍വരിപ്പല്ലിനാല്‍ ................
കുരീപ്പുഴ ശ്രീകുമാർ=>കീഴാളൻ‌



കുറ്റികരിച്ചു കിളച്ച് മറിച്ചതും

വിത്തുവിതച്ചതും വേള പറിച്ചതും

ഞാനേ കീഴാളൻ‌

കന്നിമണ്ണിന്‍റെ ചേലാളൻ‌.



തേവിനനച്ചതും കൊയ്തുമെതിച്ചതും

മോതിരക്കറ്റ മ................
കുരീപ്പുഴ ശ്രീകുമാർ=>കറുത്ത നട്ടുച്ച



വാക്കെരിയുന്നോരടുപ്പില്‍ നിന്നും

തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍

പൂക്കുന്നതെന്താണ് കൂട്ടുകാരീ

ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി



ഏതോ ................
കുരീപ്പുഴ ശ്രീകുമാർ=>കണ്ണീര്‍ക്കണം



വിരല്‍ത്തുമ്പിലെ

നനുത്ത ഒരു സ്പര്‍ശം,

കുസൃതി തന്‍

മുട്ടിന്‍ മുറിവിലെ

നേര്‍ത്ത ഉച്ച്വാസം,

മടിശീലയിലെ

കടലമിട്ടായിയുടെ മധുരം

കുഞ്ഞികൊലുസു

കി................
കുരീപ്പുഴ ശ്രീകുമാർ=>കങ്കാരു



കവിതയുടെ കങ്കാരുക്കീശയിലിരുന്നു ഞാന്‍

ദുരിതങ്ങള്‍ തന്‍ സാക്ഷിയായ് സഞ്ചരിക്കുന്നു

ഒരു വസന്തത്തിന്‍റെ ദ്വീപിലേക്കെന്നെയും

വഴി തെറ്റിയെങ്കിലും കൊണ്................
കുരീപ്പുഴ ശ്രീകുമാർ=>ഉപ്പ



ഉപ്പ

പെടാപ്പാടുപെട്ട്

കിട്ടിയതീ ചോറ്



ഉപ്പ

കടുംവെട്ടുകൊണ്ട്

കെട്ടിയതീ വീട്



ഉപ്പ

പുളിമുട്ടം കീറി

കുത്തിയ കിണറ്



ഉപ്പ

തന്നമുത്തമാണെന്‍

നെറ്റിയിലെ................
കുരീപ്പുഴ ശ്രീകുമാർ=>ഇടപ്പള്ളിക്ക് ഒരു മാനസഗീതം



ഒറ്റ നക്ഷത്രം മാത്രം

വിണ്ണിന്‍റെ മൂക്കുത്തി പോൽ

ഒറ്റ നക്ഷത്രം മാത്രം



സ്വപ്നങ്ങളെല്ലാം ചാരക്കൂനയായ് പ്രതീക്ഷയെ

സർപ്പങ്ങൾ കൊത്ത................
കുരീപ്പുഴ ശ്രീകുമാർ=>ആങ്കോന്തി



അങ്ങു പറഞ്ഞാല്‍

അങ്ങനെ തന്നെ

ഇങ്ങോട്ടെന്നാല്‍

ഇങ്ങനെതന്നെ.



വിങ്ങീം തേങ്ങീം

മഞ്ഞച്ചരടില്‍

കാഞ്ചനയോനി

കുരുക്കിയൊതുങ്ങി

ആണിന്നടിമക്കോലം കെട്ട................
കുരീപ്പുഴ ശ്രീകുമാർ=>അമ്മമലയാളം



കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്‍റെ

യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍

ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു

വിറ്റുവോ നീ എന്‍റെ ജീവിതഭാഷ................
കുമാരനാശാൻ=>സുബ്രഹ്മണ്യശതകം

എൻ.

സ്തോത്രകൃതികൾ

അണകവിയുന്നഴലാഴിയാഴുമെന്നിൽ

പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യാൽ

അണികരമേകിയണഞ്ഞിടുന്ന നാരാ

യണഗുരുനായകനെന്‍റെ ദൈവമല്ലോ.



നരകനലം നലമാടി................
കുമാരനാശാൻ=>സിംഹനാദം

എൻ.

ഉണരിനുണരിനുള്ളിലാത്മശക്തി

പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ!

രണപടഹമടിച്ചു ജാതിരക്ഷ

സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ



കരനഖനിരകൊണ്ടു കൂരിരുട്ടാം

കരിയു................
കുമാരനാശാൻ=>സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം

(കാകളി)

എൻ.

അത്ഭുതാനന്ദപീയൂഷം പൊഴിഞ്ഞുനി

ന്ന പ്രൌഢമാം ധ്വനി മൂകമായ്‌ പോയിതേ!



ഇപ്പോൾ നാമാസ്വദിക്കുന്നതതോർത്തെഴും

കൈപ്പിന്റെ മാധുര്യ................
കുമാരനാശാൻ=>സാവിത്രിയുടെ പ്രാർത്ഥന

എൻ.

വരദേ വരനെണ്ണവറ്റിടും

തിരിപോൽ നിന്നു തിളങ്ങിടുന്നുതേ

തിരികില്ലതു ഭാഗ്യവാനവ

ന്നെരിയുന്നെന്മനമീശവല്ലഭേ



തരുണത്വമതിൽക്കിടന്നുമെൻ

പുരുസൗഹ................
കുമാരനാശാൻ=>സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്

എൻ.

വരുവിൻ സഹോദരരെ! വരുവിനിന്നു നാമെല്ലാം

ഒരുകൊല്ലം കാത്ത സ്വാമിതിരുനാളല്ലൊ!



പരം നമ്മെയുയർത്തുവാൻ പരമപുരുഷൻ സ്വാമി

തിരുവവതാരംചെയ്ത സുദി................
കുമാരനാശാൻ=>സ്വാമിതിരുനാൾ മംഗളം

എൻ.

ശ്രീനമ്മൾക്കനിശം ശിവൻ വിതരണം

ചെയ്യട്ടെ ചിന്തിപ്പവർ

ക്കാനന്ദാകരനാത്മകർമ്മസഖനായ്

നിൽക്കും ജഗൽക്കാരണൻ

ഊനംവിട്ടിതുമല്ലനുഗ്രഹമലി

ഞ്ഞേകട്ടെ യോ................
കുമാരനാശാൻ=>സ്വാതന്ത്ര്യഗാഥ

എൻ.

സ്വാതന്ത്ര്യരാജ്യത്തിൻ സമ്രാട്ടെ, തേജസ്സിൻ

വ്രാതമാം സ്വർണ്ണസിംഹാസനത്തിൽ

ജ്യോതിഷ്കിരണാവലിച്ചെങ്കോൽ തൃക്കയിൽ

ദ്യോതിപ്പിചമ്പുന്ന തമ്പുരാനെ.



നി................
കുമാരനാശാൻ=>സരസ്വതീപഞ്ചകം

എൻ.

സാമോദം സത്യലോകപ്രമദവനസരോമണ്ഡപത്തിങ്കൽ വിശ്വം

വ്യാമോഹിപ്പിച്ചു വെള്ളക്കമലമലരതിൽക്കാലുമേൽക്കാലുമേറ്റി

സീമാതീതം രസിക്കും സഖികൾനടുവു സംഗീതരംഗത്തിൽ................
കുമാരനാശാൻ=>സന്ധിഗീതം

എൻ.

പാടുന്നൂ ദേവതകൾ, അസുരമുഖാവലി

വാടിമങ്ങുന്നൂ പുലർകാലതാരങ്ങൾ പോലെ

ഹന്ത, ഭൂമിയുമദ്രിനിരയുമടവിയു

മന്തരീക്ഷവുമംബുരാശിയും കീഴ്മേലാക്കി

അക്ഷദണ്ഡത്തിൽനിന്നു ................
കുമാരനാശാൻ=>സങ്കീർത്തനം

എൻ.

ചന്തമേറിയ പൂവിലും ശബളാഭമാം

ശലഭത്തിലും

സന്തതം കരതാരിയന്നൊരു ചിത്ര

ചാതുരി കാട്ടിയും

ഹന്ത! ചാരുകടാക്ഷമാലകളർക്ക

രശ്മിയിൽ നീട്ടിയും

ചിന്തയാം മണിമന്ദിരത................
കുമാരനാശാൻ=>▲ സൗന്ദര്യലഹരി

എൻ.



ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം

ചെയ്യുവാൻ ശക്തനാകു

ന്നല്ലെന്നാൽ ചെറ്റനങ്ങുന്നതിനുമറികിലാ

ദ്ദേവനാളല്ലയല്ലോ

മല്ലാക്ഷൻ ശംഭുമുമ്പാം മഹിതവിബുധരാ................
കുമാരനാശാൻ=>ഷഷ്ടിപൂർത്തിമംഗളം

എൻ.

അടവിചൂഴും സഹ്യന്‍റെ കൊടുമുടികളും മൂന്നു

കടലുകളും കാക്കുന്ന കേരളത്തിന്‍റെ



മുടിമണിപോലെ തെക്കു വിളങ്ങും വഞ്ചിരാജ്യത്തിൽ

കുടിപാർക്കുന്നവർതന്നെ ................
കുമാരനാശാൻ=>ഷഷ്ടിപൂർത്തിമംഗളം

എൻ.

അടവിചൂഴും സഹ്യന്‍റെ കൊടുമുടികളും മൂന്നു

കടലുകളും കാക്കുന്ന കേരളത്തിന്‍റെ



മുടിമണിപോലെ തെക്കു വിളങ്ങും വഞ്ചിരാജ്യത്തിൽ

കുടിപാർക്കുന്നവർതന്നെ ................
കുമാരനാശാൻ=>▲ ശിവസുരഭി

എൻ.

സ്തോത്രകൃതികൾ

ഭൂതേശപാദകമലപ്പൊടി കൈവിടാതെ

ചേതോവിചാരമതു ചെറ്റു പിഴച്ചിടാതെ

കാതിന്നു ചേർന്ന കവനം 'കരുണാ'പ്രവാഹ

മോതുന്ന ഭാരതിയെയൻപൊടു കുമ്പിടുന്നേൻ.



വേദ................
കുമാരനാശാൻ=>▲ ശിവസ്തോത്രമാല

എൻ.

സ്തോത്രകൃതികൾ

നമസ്കാരപഞ്ചകം



കുമ്പിട്ടിടുന്നവനു കൂറുകവിഞ്ഞു കൊച്ചു

തുമ്പിക്കരം സപദി പൊക്കിയനുഗ്രഹിച്ചു

കൊമ്പിൽ ധരിച്ചു ഗുണസിന്ധുവിനക്കരയ്ക്ക
................
കുമാരനാശാൻ=>ശിവമാഹാത്മ്യസ്തോത്രം

എൻ.

നിന്മാഹാത്മ്യംബുധിക്കുള്ളൊരു മറുകരക

ണ്ടോതണം സ്തോത്രമെങ്കിൽ

ബ്രഹ്മാദ്യന്മാർക്കുമാകില്ലവരുമതറിയാ

തല്ലയോ ചൊല്ലിടുന്നു

ചെമ്മേ താന്താനറിഞ്................
കുമാരനാശാൻ=>ശിവഭക്തിപഞ്ചകം

എൻ.

ത്വല്‍പാദചിന്തനകൾ ദേവ,യെനിക്കു യോഗ

ശില്‍പങ്ങളായ് വരിക, നിൻ ചരിതാമൃതങ്ങൾ

കല്‍പങ്ങളായ് വരിക,യെൻ കരണേന്ദ്രിയങ്ങൾ

പുഷ്പങ്ങളായ് വരിക നിൻ പദപൂജചെയ്‌വാൻ. ................
കുമാരനാശാൻ=>വീണപൂവ്

എൻ.



ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ

ശ്രീ ഭൂവിലസ്ഥിര അസംശയ മിന്നു നിൻറെ

യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?   1



ലാളിച................
കുമാരനാശാൻ=>വിവാഹമംഗളം

എൻ.

അവ്യയൻ ശിവനുമാദിദേവിയും

ദിവ്യനാം ഗുരു മനുക്കൾ ദേവരും

ഭവ്യമേകുകയലിഞ്ഞു നിത്യമീ

നവ്യദമ്പതികൾമേലനാകുലം.



രമ്യമാം മിഥുനമേ വിവാഹമാം

ധർമ്മപാശമിതു നിത്യമോ................
കുമാരനാശാൻ=>വിഭൂതി

എൻ.

സ്തോത്രകൃതികൾ

കാരുണ്യം കൊണ്ടു കാണുന്നുലകിടമഖിലം

തീർത്തു കാത്തും കടാക്ഷ

പ്രാരംഭം പൂണ്ടു ലോകേശ്വരിയൊരുമപ്പെടും

വാമനാം വാമദേവൻ

പാരിൽ ഭൂതേശനെന്നാകിലുമണിയു................
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution